വ്യക്തികളും സാമൂഹിക സംഘടനകളും ഇന്നെത്ത അവസ്ഥയില്‍ നിന്നും മാറി ജനാധിപത്യം പുലര്‍ത്തുന്ന ധാര്‍മിക മൂല്യത്തെ വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് സാഹിത്യകാരന് ആനന്ദ് അഭിപ്രായെപ്പട്ടു. ആവിഷ്കാരസ്വാതന്ത്ര്യ ത്തിന്റെ പ്രതിസന്ധി’ എന്ന വിഷയെത്ത അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവിഷ്കാര സ്വാതന്ത്ര്യത്തെ തഴയുന്ന അധികാരത്തിനെതിരെയുള്ള പ്രതികര
ണങ്ങള്‍ നിശബ്ദമാക്കെപ്പടുകയാണെന്ന് ‘ സി രവിചന്ദ്രന്‍ അഭിപ്രായെപ്പട്ടു. ആളുകള്‍ സ്വന്തം സ്വാതന്ത്ര്യം സ്വയം പരിമിതപ്പെടുത്തുകയാണ്. മതത്തിനെതിരാണെന്ന പേരില്‍ സാഹിത്യകൃതികള്‍ക്ക് വിലക്കേര്െപ്പടുത്തുന്ന പ്രവണതയാണ് ഇന്ന് കണ്ടുവ
രുന്നതെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു.
സെക്യുലര്‍ ഫണ്ടമെന്റലിസത്തിന്റെ കീഴിലുള്ള കേരളം സെക്യുലറിസേത്താട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണമെന്നായിരുന്നു സിവിക്ചന്ദ്രന്റെ കാഴ്ചപ്പാട്. ഇതിനെ നേരിടാനുള്ള വഴി മതേതര ത്ത്വ ത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങണമെന്ന് അദ്ദേഹം വലയിരുത്തി.
സിനിമയെ മുനിര്‍ത്തി ശക്തമായ കാഴ്ചപ്പാടാണ് സംവിധായകന് കമല്‍ മു
ന്നോട്ട് വെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഫണ്ടമെന്റലുകളാണെന്ന് പറയുന്ന തരത്തിലേക്ക് സമൂഹം മാറിയതായി അദ്ദേഹം നിരീക്ഷിച്ചു. ദൃശ്യ മാധ്യമങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന വര്‍ത്തമാന സമൂ
ത്തില്‍ സിനിമക്കേര്പ്പെടുത്തിയിരിക്കു ന്ന സെന്‍സര്‍ഷിപ്പ് ആവിഷ്കാര സ്വാതന്ത്ര്യം
നിക്കുന്നു. ചലച്ചിത്രത്തില്‍ എന്ത്, എങ്ങനെ കാണിക്കണമെന്ന് തീരുമാനിക്കാനുള്ള അ
വകാശം ഇന്ന് സര്ക്കാരിനാളുള്ളത്. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാതലത്തിലും
നിഷേധിക്കെപ്പടുകയാണെന്നും കമല്‍ ആശങ്കെപ്പട്ടു. ആവിഷ്കാര സ്വാതന്ത്ര്യം എഴുതാനുള്ള സ്വാതന്ത്ര്യമാണെന്നായിരുന്നു എം മുകുന്ദന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സെക്യുലറിസെത്ത നിഷേധിക്കാതിരിക്കുന്നിടത്താണ് മതേതരത്വ ജനാധിപത്യം ഉള്ളതെന്ന്
സാറാജോസഫ് വിലയിരുത്തി. രോഹിത് വെമുലയെ പോലുള്ള ഭാവി വാഗ്ദാനങ്ങളെ കൂടടപ്പിക്കുന്ന പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തെ എങ്ങനെ കാണണമെന്ന ചോദ്യം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
റിപ്പോര്‍ട്ട് & ഫോട്ടോ ആനന്ദ് കെ എസ്